ലെനിനെയും സ്റ്റാലിനെയും പോലെ മാവോയും തന്റെ ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ശക്തികളാലും അവരുടെ ശിങ്കിടികളാലും ജീവിതകാലം മുഴുവന്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെട്ട മഹാനായ കമ്മ്യൂണിസറ്റുകാരനാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചൈനീസ് വിപ്ളവപാഠംങ്ങളും അനുഭവങ്ങളുമൊക്കെ 1947 ന് മുന്വും അതിന് ശേഷവും വളച്ചൊടിക്കപ്പെടുകയും അദ്ദേഹത്തിന്റെ മരണം വരെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. ആറ് ദശാബ്ദങ്ങളോളം വിപ്ളവ പാതയിലൂടെ ചൈനയെ നയിക്കുന്നതിന് വേണ്ടി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനപരവുമായ പോരാട്ടങ്ങള്‍ തുടര്‍ച്ചയായ് നടത്തിയതിന് ശേഷം 1976 സപ്തം.9 ന് അദ്ദേഹം മരിച്ചപ്പോള്‍ ,അദ്ദേഹത്തിന്റെ വിയോഗത്തെ മുതലെടുത്ത് കൊണ്ട് മുതലാളിത്ത പാതക്കാര്‍ അധികാരം പിടിച്ചെടുക്കുകയും ചൈനയെ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് അധഃപതിപ്പിക്കുകയും ചെയ്തു എന്നാല്‍ മാവോയെ ഉയര്‍ത്തിപ്പിടിക്കുന്നു വെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് അകത്തും പുറത്തുമുളള വിഭാഗങ്ങള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മാവോയുടെ പാഠംങ്ങളെ വളച്ചൊടിക്കുകയും ആക്രമിക്കുകയും ചെയ്ത രീതികളെ ഗൗരവപൂര്‍വ്വം നോക്കി കാണേണ്ടതുണ്ട് .ചൈനയിലെ വിപ്ളവ പോരാട്ടകാലത
www.thoolikaforever.blogspot.com #SaveTheInternet സാങ്കേതിക വിവരങ്ങൾക്ക് കടപ്പാട് : അരവിന്ദ് രവി സുലേഖ (പരിഭാഷകര്: പൈറേറ്റ് പ്രവീണ്‍, ബാലശങ്കര്‍, അക്ഷയ് എസ് ദിനേശ്, രൺജിത്ത് സിജി.) Via doolnews പട്ടണത്തില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരെയായി പൊട്ടിപൊളിഞ്ഞ മണ്‍പാതയുടെ സൈഡിലെ വരവില്‍പ്പുഴ ബസ് സ്റ്റോപ്പിന് പറയത്തക്കതായി പ്രത്യേകതകളൊന്നുമില്ലായിരുന്നു. അടുത്തായി വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. പാടങ്ങള്‍ക്കപ്പുറത്തായി നടക്കാവുന്ന ദൂരത്തില്‍ നാല് ഗ്രാമങ്ങളുണ്ടായിരുന്നു. പട്ടണത്തില്‍ ജോലിയുള്ള ഗ്രാമവാസികളെക്കൊണ്ട് പോകാന്‍ രാവിലെയും വൈകുന്നേരവും ആറ് ബസ്സുകള്‍ അവിടെ നിര്‍ത്തിയിരുന്നു. അങ്ങനെ ഒരു രാവിലെയാണ് യാത്രക്കാര്‍ അപ്പുവിനെ ആദ്യമായി കാണുന്നത്. അടുത്ത ഗ്രാമങ്ങളിലൊന്നില്‍ നിന്ന് വന്ന കൗമാരപ്രായക്കാരനായ അവന് കുറച്ച് ചായക്കപ്പുകള്‍ ഒരു പരന്ന പാത്രത്തില്‍ ചുമന്നുകൊണ്ടു് വന്നതായിരുന്നു. അവനെ നോക്കിയവരോടെല്ലാം അവന് ‘അഞ്ചു രൂപ’ എന്നു് പറഞ്ഞുകൊണ്ടിരുന്നു. ആദ്യ ദിവസം അവന് പതിനൊന്നു് ഗ്ലാസ് ചായ വിറ്റു, കാലിക്കപ്പും പാത്രവും ചായക്കടക്കാരനായ സഞ്ചയിനെ തിരികെ ഏല്‍പ്പിച്ചു. മൂന്നാഴ്ചകള്‍ക്ക് മുമ
കുഞ്ഞെഴുത്ത് :)
ReplyDelete